കുഞ്ഞപ്പിയും ബാഹുലേയനും ഗോവിന്ദപ്പണിക്കരും എല്ലാ വിലക്കുകളും മറികടന്ന് വഴി നടക്കാന്‍ ഒരുമ്പെട്ടിറങ്ങി. അവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രധാന സമര നേതാക്കളെല്ലാം അറസ്റ്റ് വരിക്കുന്ന സ്ഥിതിയുണ്ടായി. അതിനിടെ ശ്രീനാരായണ ഗുരു വൈക്കത്തെത്തി.
ഇത് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുളള പോരാട്ടമാണ്. ഒരുവശത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയും മറുവശത്ത് ആര്‍എസ്എസും ബിജെപിയുമാണുളളത്. അതായത് ഒരുവശത്ത് മഹാത്മാഗാന്ധിയും മറുവശത്ത് ഗോഡ്‌സെയും. കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള പോരാട്ടം വെറുപ്പും സ്‌നേഹവും സാഹോദര്യവും തമ്മിലുളളതാണ്
ജനാധിപത്യത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ, സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷത്തിലേറേ ആയിട്ടും ജനാധിപത്യം സജീവമായിരിക്കുന്ന മഹാത്മാ ഗാന്ധിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ആദരവ് ലഭിക്കുന്നത്'-അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂന്‍പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ RSS ന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ ആണ് പ്രഭാഷകന്‍. ദേശീയ
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം കെ.പി.സി.സി. വർഗീയ വിരുദ്ധ ദിനമായിട്ടാണ് ആചരിക്കുന്നതെന്നും ഇന്ത്യയെന്ന ആശയം മരിക്കാൻ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കാളിചരണ്‍ മഹാരാജ് മഹാത്മാഗാന്ധിക്കെതിരെ അതിക്ഷേപകരമായ പ്രസംഗം നടത്തിയത്. ചത്തീസ്ഗഡില്‍ നടന്ന ധര്‍മ്മ സന്‍സാദിലായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗം
മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഗോഡ്‌സെയുടെ പേരില്‍ ആരംഭിച്ച പഠനകേന്ദ്രം പൂട്ടിച്ച് ജില്ലാ ഭരണകൂടം. അഖില ഭാരതീയ ഹിന്ദു മഹാസഭ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറി ഉള്‍പ്പെടെയുളള പഠനകേന്ദ്രം രണ്ടുദിവസം മുന്‍പാണ് ആരംഭിച്ചത്.
മഹാത്മാഗാന്ധിയുടെ രാജ്യസ്‌നേഹം ഹിന്ദുമതത്തില്‍ നിന്ന് ഉടലെടുത്തതെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഹിന്ദുവിന്റെ ധര്‍മ്മത്തില്‍ അടിയുറച്ചു വിശ്വസിച്ചതിനാലാണ് ഗാന്ധിജി ദേശസ്‌നേഹിയായത് എന്ന് അദ്ദേഹം പറഞ്ഞു